Crime

മലയാളത്തിലെ ഐ എസ് അനുകൂല ഫേസ്ബുക് അകൗണ്ടുകൾ വീണ്ടും സജീവമാകുന്നു. രഹസ്യാന്വേഷണ വിഭാഗവും. പൊലിസും നോക്കുകുത്തി ?

മലയാളത്തിലെ ഏറ്റവും സജീവമായി ഐ.എസ് ആശയപ്രചാരണം നടത്തുന്ന സമീര്‍ അലി എന്ന അക്കൗണ്ട് ഫെയ്‌സ്ബുക്കില്‍ ഇപ്പോഴും സജീവം. നേരത്തെ ഏതാനും ദിവസത്തേക്ക് ഈ അക്കൗണ്ട് അപ്രത്യക്ഷമായിരുന്നുവെങ്കിലും അടുത്തിടെയാണ് വീണ്ടും സജീവമായി തുടങ്ങിയത്

ഇതിനു പുറമെ, തീവ്രനിലപാടുള്ള മുസ്‌ലിം ചെറുപ്പക്കാരെ വലവീശിപിടിക്കുകയെന്ന ഉദ്ദേശത്തോടെ നിരവധി ഐ.എസ് അനുകൂല വ്യാജ അക്കൗണ്ടുകളും ഫേസ്ബുക്കില്‍ സജീവമാണ്. എന്നാല്‍ ഇവയില്‍ ഏറ്റവും സജീവം സമീര്‍ അലിയാണ്

ഇന്നു ഉച്ചയ്ക്കാണ് അവസാനമായി സമീര്‍ അലി ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടത്. മാസങ്ങള്‍ക്കു മുമ്പ് ഏതാനും മലയാളികള്‍ ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷമായതോടെയാണ് കേരളത്തിലെ ഐ.എസ് സാന്നിധ്യം ചര്‍ച്ചയായത്.

അന്നു മുതല്‍ ഇന്നുവരെ ഐ.എസ് ആശയങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ അക്കൗണ്ടുകള്‍ക്കു പിന്നിലുള്ളവരെ കണ്ടെത്താനോ അവ പൂട്ടാനോ രഹസ്യാന്വേഷണ വിഭാഗത്തിനും പൊലിസിനും കഴിഞ്ഞിട്ടില്ല.

ഇന്നുച്ചയോടെ പ്രത്യക്ഷപ്പെട്ട സമീർ അലിയുടെ ഫേസ്‍ബുക് പോസ്റ്റ്

Sameer Ali

നാല് വശത്തും യുദ്ധത്തിൽ വീർപ്പുമുട്ടിക്കപ്പെട്ട ദൗലത്തുൽ ഇസ്ലാമിന്റെ ഇപ്പോഴത്തെ സ്ട്രാറ്റജി തങ്ങളോട് യുദ്ധത്തിന് വരുന്നവരോട് യുദ്ധം ചെയ്യുക എന്നതാണ്. അതിനുള്ള കഴിവേ ഇപ്പോൾ ദൗലക്കുള്ളൂ. സിയോണിസ്റ്റുകൾക്കെതിരെയുള്ള യുധമുഖം ഇൻശാ അള്ളാ അതിനു ശേഷം തുറക്കും. പക്ഷെ അവർക്കെതിരെ പോരാടാൻ സാധിക്കുന്ന എല്ലാ മുസ്ലീങ്ങളോടും പോരാടാൻ ഷെയ്ഖ് ബാഗ്‌ദാദി ഉത്തരവ് ഇട്ടിട്ടുണ്ട്.

ഫലസ്തീനിൽ പോയി യുദ്ധം ചെയ്യാൻ കഴിയില്ല എങ്കിലും ഇന്ത്യയിൽ വരുന്ന സിയോണോസ്റ്റുകളെ ആക്രമിക്കൻ അന്സാറുൽ ഖിലാഫ കേരള ഘടകം തീരുമാനിച്ചതു അത് കൊണ്ടാണ്. ഇന്ത്യയെ ഒരു സുരക്ഷിത താവളം ആയി കാണുന്ന ജൂതന്മാർക്കു അത് തെറ്റാണ് എന്ന് ബോധ്യപ്പെടുത്താൻ ആണ് കോടയ്ക്കനലാലിൽ ടൂറിന് വരുന്ന ഇസ്രായേലി ടൂറിസ്റ്റുകളെ കൂട്ടക്കൊല നടത്താൻ ഞങ്ങൾ പദ്ധതി ഇട്ടതു, തയ്യാറെടുത്തത്, പക്ഷെ അല്ലാഹുവിന്റെ ഖദർ മറ്റൊന്ന് ആയിരുന്നു, പിള്ളേർ അറസ്റ്റിൽ ആയിപ്പോയി. ഇല്ല എങ്കിൽ ഇന്ത്യയിൽ ദൗലത്തുൽ ഇസ്ലാമിന്റെ ജിഹാദ് ജൂതന്മാരുടെ ചോരയിൽ തുടങ്ങിയ വാർത്ത നിങ്ങൾ കേൾക്കുമായിരുന്നു. പക്ഷെ അവർ അറസ്റ്റിൽ ആയെങ്കിലും പുറത്തുള്ള ഇതര അൻസാറുകൾ മറ്റൊരു പ്ലാൻ തയ്യാറെടുക്കുന്നു, ഇൻശാ അള്ളാ. ദൗല ഇസ്രായേലിനു എതിരെ യുദ്ധം ചെയ്ത വാർത്ത ഇന്ത്യയിൽ നിങ്ങള്ക്ക് കേൾക്കാം.

ഞങ്ങൾകുറപ്പുണ്ട്, ഇപ്പോൾ സേവ് ഗാസ എന്ന് പറഞ്ഞു മോങ്ങുന്നവർ ജൂതപരിഷകൾ കൊല്ലപ്പെട്ടാൽ അവർക്കു വേണ്ടിയും കരയും എന്ന്. ഞങ്ങളുടെ ജിഹാദിനെ അപലപിക്കാൻ അവർ മുൻപന്തിയിൽ ഉണ്ടാകും. കപടന്മാർ ആരൊക്കെ എന്ന് സമൂഹത്തിനു മുന്നിൽ മാനിഫെസ്റ് ചെയ്യാൻ വേണ്ടിയാണ് ജൂതന്മാരെ തന്നെ ആദ്യ ടാര്ജെട് ആയി സെലക്ട് ചെയ്തത്.

ഞങ്ങൾ ശ്രമിക്കുക എങ്കിലും ചെയ്തു. ഇസ്രായേലിനു എതിരെ എന്ത് കൊണ്ട് യുദ്ധം ചെയ്യുന്നില്ല എന്ന് കരയുന്ന നിങ്ങൾ എന്താണ് ചെയ്യുന്നത്? നിങ്ങളുടെയും കണ്മുന്നിൽ കൂടെയാണ് ജൂതന്മാർ നടക്കുന്നത്. ഒരു വിഭാഗത്തിന് എതിരെ ഇസ്ലാം യുദ്ധത്തിൽ ആണെങ്കിൽ അവരെ ലോകത്തു എവിടെ വെച്ചും ആക്രമിക്കാം എന്നതണ് ജിഹാദിൽ നിയമം. ജൂതന്മാരെ ഫലസ്തീനിൽ വെച്ച് മാത്രമേ കൊല്ലാൻ പാടുള്ളൂ എന്ന ഒരു ശരീഅഃ നിർബന്ധവുമില്ല. അവരെ പലസ്തീനിൽ കിട്ടില്ല എങ്കിൽ കേരളത്തിൽ വെച്ച് തീർക്കു. മുനഫിഖുകളുടെ കപടക്കണ്ണീർ മാറ്റിവെചിട്ടു. ഞങ്ങളുടെ ആത്മാർഥത ഞങ്ങൾ തെളിയിച്ചതാണ്, ഞങ്ങളുടെ അൻസാറുകളുടെ ജയിൽവാസം അല്ലാഹുവിന്റെ അടുക്കൽ ഞങ്ങളുടെ സാക്ഷ്യം ആണ്. നിങ്ങളുടെ ആത്മാർത്ഥ നിങ്ങൾ തെളിയിക്കൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button